Skip to main content

Aradhana ആരാധന PK- No 1

worship ആരാധന

Roman 12:1-2

12:1 സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.
12:2 ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.

#1 1 കയീന്റയും ഹാബെലിന്റയും ആരാധന  ഉല്പത്തി    4:2-8

4:2 പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു.
4:3 കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു.
4:4 ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു.
4:5 കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി.
4:6 എന്നാറെ യഹോവ കയീനോടു: നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു?
4:7 നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.
4:8 എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോടു: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു.

 Hosea 6:6, യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.


, Amos 5:21-25
#2  
ആമോസ്

5:21 നിങ്ങളുടെ മത്സരങ്ങളെ ഞാൻ ദ്വേഷിച്ചു നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്കു പ്രസാദമില്ല.
5:22 നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ പ്രസാദിക്കയില്ല; തടിച്ച മൃഗങ്ങൾകൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാൻ കടാക്ഷിക്കയില്ല.
5:23 നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പിൽനിന്നു നീക്കുക; നിന്റെ വീണാനാദം ഞാൻ കേൾക്കയില്ല.
5:24 എന്നാൽ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.


5:25 യിസ്രായേൽഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?

 #2  നോഹയുടെ ആരാധന.  Genesis 8:20 ,21

ഉല്പത്തി(Genesis 8:20, 21)
8:20
നോഹ യഹോവെക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകലമൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു.
8:21
യഹോവ സൗരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തതു: ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു; ഞാൻ ചെയ്തതുപോലെ സകലജീവികളെയും ഇനി നശിപ്പിക്കയില്ല.

അതിന് കാരണം: Genesis 6:8-9,
ഉല്പത്തി
6:8
എന്നാൽ നോഹക്കു യഹോവയുടെ കൃപ ലഭിച്ചു.
6:9
നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.

1#
യഹോവ സൗരഭ്യവാസന മണത്തപ്പോൾ Genesis 8:20, 21
2#
യഹോവ തന്റെ ഹൃദയത്തിൽഅരുളിച്ചെയ്തതു
#3
ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല
Genesis 8:20, 21
#3  അബ്രഹാമിന്റെ ആരാധന Genesis  22:1-6


ഉല്പത്തി
22:1
അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാൽ: അബ്രാഹാമേ, എന്നു വിളിച്ചതിന്നു: ഞാൻ ഇതാ എന്നു അവൻ  പറഞ്ഞു.
22:2
അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.
22:3
അബ്രാഹാം അതികാലത്തു എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടുപേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിന്നു വിറകു കീറി എടുത്തുംകൊണ്ടു പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി.
22:4
മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്നു സ്ഥലം കണ്ടു.
22:5
അബ്രാഹാം ബാല്യക്കാരോടു: നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു.
22:6
അബ്രാഹാം ഹോമയാഗത്തിന്നുള്ള വിറകു എടുത്തു തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽവെച്ചു; തീയും കത്തിയും താൻ  എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു.

#4 
യാക്കോബിന്റെ ആരാധന  Genesis  35:1:12



22:7 അപ്പോൾ യിസ്ഹാക്ക് തന്റെ അപ്പനായ അബ്രാഹാമിനോടു: അപ്പാ, എന്നു പറഞ്ഞതിന്നു അവൻ: എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻകുട്ടി എവിടെ എന്നു അവൻ  ചോദിച്ചു
.
22:8
ദൈവം തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും, മകനേ, എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ചു നടന്നു.
#1 ദൈവം അബ്രഹാമിനെ  പരിക്ഷിക്കാൻ നിശ്ചയിച്ചു
#2
അബ്രഹാമിനെ പോര് പറഞ്ഞു വിളിച്ചു
#3 
ദൈവം അബ്രഹാമിനോട് , നിന്റെ മകനെ,
നീ സ്നേഹിക്കുന്ന, നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നെ പോയി ഹോമയാഗം കഴിക്ക എന്ന് അരുളി ചെയ്തു

#A   അതികാലത്ത് എഴുന്നേറ്റു
#B 
കഴുതയ്ക്കു കോപ്പിട്ട്  കെട്ടി
# C
ബാല്യക്കാരിൽ രണ്ടു പേരെ  വിളിച്ചു
#D 
തന്റെ മകൻ യിസഹാക്കിനെയും കൂട്ടി
# F 
ഹോമയാഗത്തിന് കീറിയ വിറകും എടുത്തു

Comments

Popular posts from this blog

How did abstaining from jewelry and clothing become a subject of doctrine at Pentecost? PK 37

How did abstaining from jewelry and clothing become a subject of doctrine at Pentecost? പെന്തകൊസ്തിലെ ആഭരണ വർജ്ജനവും  വസ്ത്രധാരണവും എങ്ങനെ  ഉപദേശവിഷയം  ആയി   കേരളത്തിലെ പെന്തകോസ്ത് സഭകളിൽ ആഭരണ വർജ്ജ്നജനം,    വസ്ത്രധാരണവും എന്നി വിഷയങ്ങൾ   അടിസ്ഥാന ഉപദേശവിഷയങ്ങാളയി  വരുവാനുള്ള  കാര്യകാരണങ്ങൾ  എന്താണ് എന്ന്  ഇവിടെ വിശകലനം ചെയ്യുന്നത് പ്രസ്തുത കാലയളവിൽ തന്നെ  പെന്തക്കോസ്ത് സമൂഹം പ്രത്യക സമൂഹം  ആയി നിലനിൽകുവാൻ  ആരംഭിച്ചുകഴിഞ്ഞു.  അത് അവരുടെ വളർച്ചയ്ക്കും   സമൂഹത്തിൽ  അവരെ തിരിച്ചു അറിയുവനുള്ള   അടയാളമായി  മാറിക്കഴിഞ്ഞിരുന്നു ഈ   വിഷയത്തെ അനുബന്ധിച്ച്    പഠിക്കുമ്പോൾ  തന്നെ  മറ്റുള്ള മതവിഭാഗങ്ങളെ കൂടി     പഠനവിധേയമാക്കുന്നു    .       ചരിത്രതാളുകളിലേക്ക്  ആദിമ കേരള ക്രിസ്തവ ചരിത്രം   അപ്പൊസ്‌തലിക കാലം മുതൽ കേരളത്തിൽ  വേരൂന്നി നിൽക്കുന്ന  ഒരു  സമൂഹമാണ്  കേരളത്തിലെ  ക്രൈസ്‌തവർ .തോമാ...

Shushroosha kaarutdy yogyathakal ശുശ്രൂഷ കാരുടെ യോഗ്യതകൾ Pk No-3

ശുശ്രൂഷ കാരുടെ യോഗ്യതകൾ    Shushroosha kaaruday  yogyathakal   1 ഘനശാലികൾ ആയിരിക്കണം 1 Timothy :3:8 1 തിമൊഥെയൊസ് 3:8 അവ്വണ്ണം ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർല്ലാഭമോഹികളും അരുതു. 2. ഇരു വാക്കുകാരാകരുത്       1 Timothy  3:8 1 തിമൊഥെയൊസ് 3:8 അവ്വണ്ണം ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർല്ലാഭമോഹികളും അരുതു. 3 മദ്യപന്മാരാകരുത്    1 Timothy 3:8 1 തിമൊഥെയൊസ് 3:8 അവ്വണ്ണം ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർല്ലാഭമോഹികളും അരുതു. 4  ഏകഭാരൃയുളള വരായിരിക്കണം   1 Timothy 3:12, Titus 1:6 1 തിമൊഥെയൊസ് . 3:12 ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം. 5 സ്വന്ത കുടുംബത്തെ നന്നായി ഭരിക്കുന്നവരായിരിക്കണം 1 Timothy 3:12 1 തിമൊഥെയൊസ് 3:12 ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും ന...

Yeshuveppole Aakuvaanയേശുവേപ്പോലെ ആകുവാൻ PK41

Lyrics and Music: V. Nagel Singer: Blessy Benson Yeshuveppole Aakuvaan   ഇന്നത്തെ ചിന്ത Yshuveppole Aakuvan വി . നഗാൽ  സായിപ്പ്  എഴുതിയ   അതിമനോഹരമായ ഓരുഗാനം  ആണ്    പ്രസ്തുത ഗാനത്തിന്റെ  ആദ്യവരികൾ ഇങ്ങനെ  പറയുന്നു  " യേശുവേപ്പോലെ ആകുവാൻ യേശുവിൻ വാക്കു കാക്കുവാൻ യേശുവേനോക്കി ജീവിപ്പാൻ-ഇവയെ കാംക്ഷിക്കുന്നു ഞാൻ"  അതിൻറെ  അവസാന  വരികൾ  ഇങ്ങനെ  പറയുന്നു   "യേശുവിൻകൂടെ താഴുവാൻ യേശുവിൻകൂടെ വാഴുവാൻ യേശുവിൽ നിത്യം ചേരുവാൻ-ഇവയെ കാംക്ഷിക്കുന്നു ഞാൻ" അതിൻറെ  ഇടയിൽ  പാട്ടുകാരൻ  ആവർത്തിക്കുന്നു  " ഉറപ്പിക്കെന്നെ എൻ നാഥാ നിറയ്ക്കയെന്നെ ശുദ്ധാത്മാ ക്രിസ്തൻ മഹത്വത്താലെ ഞാൻ മുറ്റും നിറഞ്ഞു ശോഭിപ്പാൻ" എന്തിനാണ്  നഗൽ സായിപ്പ്  ഇങ്ങനെ  പാടി തുടങ്ങിയത്  അതിനെ  കുറിച്ച് അപ്പൽമായി നമ്മുക്ക്   ചിന്തിക്കാം  ക്രിസ്തുസാദൃശ്യത്തിനുള്ള ബൈബിൾ അടിസ്ഥാനങ്ങൾ ക്രിസ്തുസമാനതയിലേക്കുള്ള മുൻനിശ്ചയം ആകുന്നു   റോമർ 8:29-30  എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം...